750 വ്യാജവിരലുകൾ ടിഎംസി വോട്ടുതട്ടിപ്പിന് ഉപയോഗിക്കുന്നു: സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ വൻ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്ത്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ആരോപണം ഉന്നയിച്ചത്. ഭവാനിപുരിൽ കള്ളവോട്ട് നടത്താൻ തൃണമൂൽ കോൺഗ്രസ് 750 വ്യാജ വിരലുകൾ ശേഖരിച്ചതായും, വോട്ടർ സ്ലിപ്പുകളുടെ വിതരണത്തിൽ ക്രമക്കേടുകൾ നടന്നതായും അദ്ദേഹം ആരോപിച്ചു. ഒരു ടിഎംസി കൗൺസിലർ കൃത്രിമ വിരലുകൾ തയ്യാറാക്കിയതായും സുവേന്ദു പറഞ്ഞു. വോട്ടർ സ്ലിപ്പുകളിൽ പിഴവുണ്ടായതിനാൽ 3,810 സ്ലിപ്പുകൾ വിതരണം ചെയ്യാനാകാതെ തിരിച്ചുവന്നതായും അദ്ദേഹം ആരോപിച്ചു. ഈ […]
Read more

