Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ജോലിയില്ലെന്ന് പറഞ്ഞ് കുടുംബത്തെ നോക്കാതിരിക്കാനാവില്ല; ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ജോലിയില്ലാത്തയാളാണെന്ന കാരണത്താല്‍ ഭാര്യയെയും മക്കളെയും സംരക്ഷിക്കാനുള്ള നിയമപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് ഭര്‍ത്താവിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി. കുടുംബത്തിന്റെ പരിപാലനച്ചെലവ് വഹിക്കേണ്ട ബാധ്യത ഭര്‍ത്താവിനുണ്ടെന്നും, ജോലി ഇല്ലെന്ന വാദം അതിന് ന്യായീകരണമാകില്ലെന്നും കോടതി നിരീക്ഷിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഷീതല്‍ ചൗധരി പ്രധാന്‍ അധ്യക്ഷയായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഗാര്‍ഹിക പീഡന നിയമപ്രകാരം നല്‍കിയ കേസില്‍ വിചാരണ കോടതിയുടെ ഉത്തരവിനെതിരെ ഭാര്യ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. കേസില്‍, ഭര്‍ത്താവ് ജോലി ഇല്ലെന്നും മറ്റ് സാമ്പത്തിക […]
Read more

പാറ്റകൾ മുന്നോട്ട് വെച്ച അഞ്ച് ഡിമാൻഡുകൾ, കരുതലോടെ കേന്ദ്രം; പാറ്റകളുടെ യഥാർത്ഥ ലക്ഷ്യം എന്താണ്?

കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് അനുമതി കൊടുത്തതിലൂടെ ഒരു സോഷ്യൽ എക്സ്പെരിമെന്റ് കൂടിയായിരുന്നു കേന്ദ്ര സർക്കാർ ലക്ഷ്യം. സോഷ്യൽ മീഡിയക്കപ്പുറം ഈ മൂവ്മെന്റിന് എന്തെങ്കിലും അസ്ഥിത്വം ഉണ്ടോ എന്നറിയാൻ ഇതേ മാർ​ഗമുണ്ടായിരുന്നുള്ളു. സ്ഥാപകൻ അഭിജിത്തിന്റെ ആഹ്വാനം സ്വീകരിച്ച് വൻ ജനാവലിയായിരുന്നു ഡൽഹി ജന്തർ മന്തറിൽ തടിച്ചുകൂടിയത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നതായിരുന്നു പാറ്റകളുടെ പ്രധാന ആവശ്യം. പ്ലക്കാർഡുകളും ബാനറുകളുമായി നൂറുകണക്കിനു പേരാണ് ധർമേന്ദ്ര പ്രധാന്റെ രാജിക്കായി പ്രതിഷേധിക്കുന്നത്. ഇതൊരു നീണ്ട പോരാട്ടമാണെന്നും തങ്ങളെ ഇവിടെനിന്ന് തുടച്ചുമാറ്റാനാവില്ലെന്നുമാണ് ജനക്കൂട്ടത്തെ അഭിസംബോധ […]
Read more

‘ഒരാഴ്ച കാത്തിരിക്കും’, ധർമേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധം: അഭിജീത് ദീപ്‌കെ

ന്യൂഡല്‍ഹി:  കോക്രോച്ച് ജനതാ പാർട്ടി (സിജെപി) മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടത്തിയ പ്രകടനം അവസാനിപ്പിച്ചു. മന്ത്രി രാജിവെച്ചില്ലെങ്കിൽ വീണ്ടും പ്രതിഷേധം നടത്തുമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ മുന്നറിയിപ്പ് നൽകി. “സോഷ്യൽ മീഡിയയിലേതു മാത്രം ഒതുങ്ങിയ പ്രകടനം ഇപ്പോൾ ഒരു വലിയ പ്രതിഷേധമായി മാറിയിരിക്കുന്നു. ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നുവരെ പ്രതിഷേധം തുടരും. രാജ്യത്തെ യുവാക്കൾ നിശബ്ദമല്ല, അവരിൽ ശക്തിയുണ്ട്.” എന്നും അഭിജീത് ദീപ്‌കെ പറഞ്ഞു. പ്രകടനത്തിനിടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിൽ […]
Read more

അനുനയനീക്കങ്ങൾ ഫലം കണ്ടു; കർണാടകയിൽ രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

ബെംഗളൂരു: കർണാടകയിൽ മുതിർന്ന മന്ത്രി രാമലിംഗ റെഡ്ഡി തന്റെ രാജി പിൻവലിച്ച് മന്ത്രിസ്ഥാനം തുടരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. ചില തെറ്റിദ്ധാരണകളെ തുടർന്ന് രാജി വെച്ചിരുന്നെങ്കിലും, പാർട്ടിയുടെ സ്വത്തായ രാമലിംഗ റെഡ്ഡി പിന്നീട് വീണ്ടും മന്ത്രിയായി തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുൻപ്, ആഗ്രഹിച്ച വകുപ്പു ലഭിക്കാതിരുന്നതിന്റെ പ്രതിഷേധത്തിലാണ് രാമലിംഗ റെഡ്ഡി രാജി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി സന്നിഹിതനായി ഡി. കെ. ശിവകുമാർ, സിദ്ധരാമയ്യ എന്നിവരുമായി നടത്തിയ […]
Read more

ലക്ഷദ്വീപിന്റെ മുഖം മാറും; 47 വർഷത്തെ മദ്യനിരോധനം അവസാനിപ്പിച്ച് കേന്ദ്രം

കോഴിക്കോട്: ലക്ഷദ്വീപിൽ 47 വർഷമായി നിലനിന്നിരുന്ന മദ്യനിരോധനം അവസാനിപ്പിച്ച് കേന്ദ്ര സർക്കാർ. പുതിയ എക്‌സൈസ് നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകി. മദ്യത്തിന്റെ ഉത്പാദനം, വിൽപന, ഉപഭോഗം എന്നിവ നിയന്ത്രിക്കാൻ എക്‌സൈസ് കമ്മീഷ്ണറെ നിയമിക്കും. വിദേശ സഞ്ചാരികൾ കൂടുതലായി എത്തുന്നതിനാൽ അവരെ ആകർഷിക്കാൻ മദ്യനിരോധനം ഒഴിവാക്കണമെന്നായിരുന്നു അഡ്മിനിസ്‌ട്രേറ്ററുടെ നിലപാട്.ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് 400 ശതമാനമാണ് എക്‌സൈസ് ഡ്യൂട്ടി, ബിയറിന് 200 ശതമാനമാണ് നികുതി. കള്ളിന് നികുതിയില്ല. അതേസമയം ടൂറിസത്തിന്റെ പേരിൽ ദ്വീപിലെ മദ്യം നിരോധനം ഒഴുക്കുന്ന നിലപാടിനെതിരെ ദ്വീപ് […]
Read more

എഐഎഡിഎംകെയിൽ കൊഴിഞ്ഞുപോക്ക്; തമിഴ്നാട് രാഷ്ട്രീയത്തിൽ ശക്തനായി വിജയ്

ചെന്നൈ: ടിവികെ അധികാരത്തിലെത്തിയതിന് പിന്നാലെ അണ്ണാ ഡിഎംകെയിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. നാല് മുൻ മന്ത്രിമാർ എഐഎഡിഎംകെയിൽനിന്ന് രാജിവെച്ചു. ഇവർ ടിവികെയ്ക്കൊപ്പം ചേർന്നു. നേരത്തെ നാല് അണ്ണാ ഡിഎംകെ എംഎൽഎമാർ പാർട്ടിയിൽനിന്ന് രാജിവെച്ച് ടിവികെയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കളും ടിവികെയ്ക്കൊപ്പം ചേർന്നത്. എം.സി. സമ്പത്ത്, കടമ്പൂർ സി. രാജു, പുതുമലൈ രാധാകൃഷ്ണൻ, എൻ.ആർ. ശിവപതി എന്നിവരാണ് ടിവികെയ്ക്കൊപ്പം ചേർന്ന എഐഎഡിഎംകെ നേതാക്കൾ. അണ്ണാ ഡിഎംകെയിൽ എടപ്പാടി പളനിസാമിയുമായി ഇടഞ്ഞുനിൽക്കുന്ന ടി.വി. ഷൺമുഖം, എസ്.പി. വേലുമണി വിഭാഗത്തിൽനിന്നുള്ള കൂടുതൽപേർ […]
Read more

കർണാടകത്തിൽ രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രിയും കോൺഗ്രസ് ഹൈക്കമാൻഡും

ബെംഗളൂരു: കർണാടകത്തിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉണ്ടായ അതൃപ്തിയെ തുടർന്ന് മുതിർന്ന മന്ത്രി രാമലിംഗ റെഡ്ഡി രാജി സമർപ്പിച്ചതോടെ രാഷ്ട്രീയ പ്രതിസന്ധി ശക്തമാകുന്നു. അദ്ദേഹത്തെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഡി. കെ. ശിവകുമാറും കോൺഗ്രസ് ഹൈക്കമാൻഡും ശ്രമം തുടരുകയാണ്. ബെംഗളൂരു നഗര വികസന വകുപ്പ് തിരികെ നൽകുകയോ അല്ലെങ്കിൽ മറ്റൊരു പ്രധാന വകുപ്പ് അനുവദിക്കുകയോ ചെയ്യാമെന്ന സാധ്യതകളാണ് പരിഗണനയിൽ. വിഷയത്തിൽ ഹൈക്കമാൻഡിന്റെ അനുമതി ലഭിച്ചാൽ പരിഹാരം കണ്ടെത്താനാകുമെന്ന് നേതാക്കൾ സൂചിപ്പിക്കുന്നു. ഇതിനിടെ, മുഖ്യമന്ത്രി നടത്തിയ ചില അഡ്മിനിസ്ട്രേറ്റീവ് മാറ്റങ്ങളിൽ അസംതൃപ്തി […]
Read more

സിജെപി പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കൈയേറ്റം; മൂന്ന് പേരെ പൊലീസ് പിടികൂടി

ന്യൂഡൽഹി: ജന്തർ മന്ദറിൽ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക്നേരെ കയ്യേറ്റം. മൂന്ന് പേര് അറസ്റ്റിൽ. ആക്രമണത്തിൽ ആനി രാജ നിലത്ത് വീണു. ആക്രമിക്കുന്നവർ ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്ന് ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു. സമീപ പ്രദേശത്ത് ഉണ്ടായിരുന്ന ഒരു വനിതാ നേതാവിനും യുവ നേതാക്കൾക്കും ചെറിയ പരിക്കുകൾ സംഭവിച്ചു. പൊലീസ് പറഞ്ഞതിന്റെ പ്രകാരം പിടികൂടിയ നാല് പേർ സ്ഥിരമായി കുഴപ്പമുണ്ടാക്കുന്നവരാണ്.“സർക്കാരിനെ വിമർശിക്കുന്നവർക്ക് എതിരായ ആക്രമണമാണ് ഇത്. പാറ്റ അടക്കമുള്ള ഉപകരണങ്ങളുമായി ആക്രമണം നടത്തിയതായിരുന്നു” എന്ന് […]
Read more

ഇന്ത്യയിൽ കാൻസർ രോഗികൾക്ക് നൽകുന്ന 2 മരുന്നുകൾക്ക് ക്ഷാമം

ന്യൂഡൽഹി: ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന സിസ്പ്ലേറ്റിൻ, കാർബോപ്ലേറ്റിൻ എന്നീ രണ്ട് കാൻസർ മരുന്നുകൾക്ക് രാജ്യവ്യാപകമായി ക്ഷാമം. ശ്വാസകോശം, ഗർഭാശയഗളം, അണ്ഡാശയം, തല, കഴുത്ത് എന്നിവിടങ്ങളിലെ കാൻസറുകളുടെ ചികിത്സയിൽ ഇവ പ്രധാനമായി ഉപയോഗിക്കുന്നു. പ്രധാന സർക്കാർ ആശുപത്രികളിലുടനെയും സ്വകാര്യ ആശുപത്രികളിലുടനെയും മരുന്നുകളുടെ ലഭ്യതക്കുറവുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. മരുന്നുക്ഷാമം നീണ്ടുനിൽക്കുകയാണെങ്കിൽ രോഗികളുടെ ആരോഗ്യനിലയെ ഗൗരവമായി ബാധിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ക്ഷാമത്തിന് പ്രധാന കാരണം ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റുകളുടെ (APIs) കുറവ്, ഉത്പാദനച്ചെലവിന്റെ വർദ്ധനവ്, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾ എന്നിവയാണ്. […]
Read more

എബോള ഭീതി; ഛത്തീസ്ഗഡിൽ 3 ആഫ്രിക്കൻ പൗരന്മാർ നിരീക്ഷണത്തിൽ

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന എബോള വൈറസ് ഭീഷണിയെ തുടര്‍ന്ന് ഛത്തീസ്‌ഗഡിൽ മൂന്നു വിദേശ പൗരന്മാരെ 21 ദിവസത്തേക്ക് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഇത്തരം മുൻകരുതൽ നടപടികൾ സംസ്ഥാന ആരോഗ്യമന്ത്രി ശ്യാം ബിഹാരി ജയ്സ്വാൾ പറഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് പേരെയാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചാണ് ഇവരെ നിരീക്ഷിക്കുന്നത്. നിലവിൽ ആരെയും എബോള രോഗലക്ഷണങ്ങളില്ലെന്നും പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മൂവരെയും ദുർഗിലെ ക്വാറന്റൈൻ കേന്ദ്രത്തിലാക്കി. മുൻപ് ബെംഗളൂരുവിൽ എത്തിച്ച 28കാരി ഉഗാണ്ട […]
Read more
Advertisement
WhiteswanTV Footer