തൃശ്ശൂർ: ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ്, ഇലക്ട്രോ എൻസെഫലോഗ്രാം സിഗ്നലുകൾ ഉപയോഗിച്ചുള്ള സ്പീച്ച് ഡീകോഡിംഗ് വിഷയത്തിൽ ഗവേഷണം നടത്തി എം വി ഹരേഷ് തിരുച്ചിറപ്പള്ളിയിലെ ദേശീയ സാങ്കേതിക സ്ഥാപനത്തിൽ നിന്ന് പി എച്ച് ഡി ബിരുദം നേടി. മുൻ അധ്യാപകനും പോർക്കുളം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന തിരുത്തിക്കാട് എം എ വേലായുധന്റെയും കെ എ മണിയുടെയും മകനാണ്. ഭാര്യ ദീപ്തി. മക്കൾ ആദി, ആര്യ.

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?
വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സംഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-









