സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Business

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി യു-സ്ഫിയര്‍ ആരംഭിക്കുന്നു

നൂറാം വാര്‍ഷികത്തില്‍ സുസ്ഥിരവും അതിജീവനശേഷിയുള്ളതുമായ സ്മാര്‍ട്ട് നിര്‍മ്മാണത്തിന്റെ പുതുയുഗത്തിന് തുടക്കം കുറിക്കുന്നു • അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും 1,000 പുതിയ തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നു • യു-സ്ഫിയര്‍ വഴി സാമൂഹിക ഉന്നമനത്തിനായുള്ള സഹകരണ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായി കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ ലേബര്‍ കോ-ഓപ്പറേറ്റീവും ലോകത്തിലെ രണ്ടാമത്തെ വലിയ ലേബര്‍ കോണ്‍ട്രാക്റ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) പരമ്പരാഗത […]
Read more

സ്വർണവിലയിൽ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞു. ഇതോടെ ഇന്ന് പവന് 63,120 രൂപയും, ഗ്രാമിന് 7,890 രൂപയുമായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 6495 രൂപയിലെത്തി. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 107 രൂപയിൽ തുടരുന്നു. ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധനയുണ്ടായിരുന്നു. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയും കൂടിയിരുന്നു. […]
Read more

സ്വർണവില വീണ്ടും ഉയരുന്നു; പവന് 63,840 രൂപ

സ്വർണ വില വീണ്ടും ഉയർന്നു. രണ്ട്‌ ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സ്വര്‍ണ വിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് 40 രൂപ കൂടി 7,980 രൂപയും പവന് 320 രൂപ ഉയര്‍ന്ന് 63,840 രൂപയുമായി. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 6,580 രൂപയിലെത്തി. അതെസമയം വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 106 രൂപയിലാണ് വ്യാപാരം. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 63,840 രൂപയാണെങ്കിലും മനസിനിണങ്ങിയ […]
Read more

സ്വർണവിലയിൽ വൻ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഒരു പവന് 560 രൂപ കുറഞ്ഞതോടെ, റെക്കോർഡ് നിരക്കിലെത്തിയ സ്വർണവില 64,000 രൂപയ്ക്ക് താഴെയെത്തി. ഇതോടെ, ഇന്നത്തെ വിപണി നിരക്ക് 63,520 രൂപയായി. ഇന്നലെ 64,480 രൂപയെന്ന ഉയർന്ന നിരക്കിൽ നിന്ന സ്വർണവില മണിക്കൂറുകൾക്കുള്ളിൽ ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യവർധനവാണ് സ്വർണവിലയിൽ ഈ മാറ്റത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,940 രൂപയാണ്, 18 കാരറ്റ് സ്വർണത്തിന് 6,550 രൂപയാണ് […]
Read more

മകന്റെ വിവാഹം ലളിതം; 10000 കോടി രൂപ സാമൂഹ്യ ക്ഷേമത്തിന് നൽകി ഗൗതം അദാനി

ലോകത്ത് തന്നെ ഏറ്റവും വലിയ സമ്പന്നന്മാരിൽ ഒരാളായ ഗൗതമദാനിയുടെ ഇളയ മകൻ ജീത് വിവാഹിതനായി. ഭജന വ്യാപാരിയും സീ ദിനേശ് ആൻഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ മകൾ ദിവ്യാണ് വധു. 2023 ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ബന്ധുക്കളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ വിവാഹ ചടങ്ങുകളാണ് നടന്നത്. വിവാഹം ലളിതമാക്കിയ അദാനി 10000 കോടി രൂപ വിവിധ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് നൽകി. ആരോഗ്യ വിദ്യാഭ്യാസ […]
Read more

റിപ്പോ നിരക്ക് കുറച്ച് ആർബിഐ

റിപ്പോ നിരക്ക് കുറച്ച് ആർബിഐ. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റാണ് കുറച്ചത്. അഞ്ചുവർഷത്തിനിടെ ആദ്യമായിട്ടാണ് നിരക്കിൽ കുറവ് വരുന്നത്. അവസാനമായി റിപ്പോ നിരക്ക് കുറച്ചത് 2020 മെയ് മാസത്തിലായിരുന്നു. കഴിഞ്ഞ 11 യോഗങ്ങളിലും ആർബിഐ പലിശ നിരക്ക് കുറച്ചിരുന്നില്ല. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയ്ക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതൽ റിപ്പോ 6.5 ശതമാനത്തിൽ തന്നെ തുടരുകയായിരുന്നു. 2023 ഫെബ്രുവരിയിലാണ് അവസാനമായി ആർബിഐ പലിശ നിരക്കിൽ മാറ്റം വരുത്തിയത്. പണപ്പെരുപ്പം […]
Read more

പൊന്നിന് പൊന്നും വില; പവന് 63240

സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. പവന് 63000 കടന്നു. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 7905 രൂപയും പവന് 63240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ വര്‍ധിച്ച് 6535 രൂപയിലേക്കുയര്‍ന്നു. വെള്ളിവിലയിലും വര്‍ധനവുണ്ടായി. ഗ്രാമിന് രണ്ടുരൂപ വര്‍ധിച്ച് 106 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് നികുതിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയുമടക്കം കണക്കാക്കിയാല്‍ 68000-ല്‍ അധികം നല്‍കേണ്ടിവരും. പണിക്കൂലി വര്‍ധിക്കുന്നതിന് അനുസരിച്ച് ആഭരണവിലയിലും […]
Read more

രത്തൻ ടാറ്റയുടെ പ്രിയപ്പെട്ടവൻ; ശന്തനുവിന് ടാറ്റാ മോട്ടോസിൽ സുപ്രധാനപദവി

മുംബൈ: രത്തൻ ടാറ്റയുടെ സന്തതസഹചാരിയായിരുന്ന ശന്തനു നായിഡുവിന് ടാറ്റ മോട്ടോസിൽ പുതിയ ചുമതല. ജനറൽ മാനേജർ ആൻഡ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് മേധാവിയായാണ് ശന്തനുവിന് പുതിയ നിയമനം. രത്തൻ ചാറ്റ് യുടെ പേഴ്സണൽ അസിസ്റ്റന്റും ബിസിനസ് മാനേജറും ആയിരുന്നു 30കാരനായ ശന്തനു. പുതിയ ചുമതലയുടെ സന്തോഷം ശന്തനു സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു, വെള്ള ഷർട്ടും നേവി നിറത്തിലുള്ള പാൻസും ധരിച്ച് പിതാവ് ടാറ്റ മോട്ടോഴ്സ് പ്ലാന്റിൽ നിന്ന് തിരിച്ചു വരുന്നത് ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന് വേണ്ടി ഞാൻ കാത്തിരിക്കുമായിരുന്നു.’ […]
Read more

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്‍സിഡിയിലൂടെ  400 കോടി രൂപ സമാഹരിക്കും 

കൊച്ചി:138  വര്‍ഷത്തെ  പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ സെക്യൂര്‍ഡ് ആന്‍ഡ് റെഡീമബിള്‍ നോണ്‍  കണ്‍വെര്‍ട്ടബിള്‍  ഡിബഞ്ചറുകളുടെ  (എന്‍സിഡി) ട്രാഞ്ച് നാല് സീരിസിലൂടെ 400 കോടി രൂപ സമാഹരിക്കും.  1000 രൂപ മുഖവിലയുള്ള എന്‍സിഡി ഫെബ്രുവരി നാല് മുതല്‍ ലഭ്യമാണ്.  കമ്പനിയുടെ നിലവിലുള്ള കടങ്ങളുടെ മുതലും പലിശയും തിരിച്ചടവ്, പൊതുവായ കോര്‍പറേറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കായിരിക്കും സമാഹരിക്കുന്ന തുക വിനിയോഗിക്കുക.  ആകെയുള്ള 2000 കോടി രൂപയുടെ എന്‍സിഡി പരിധിയില്‍ 400 കോടി രൂപയാണ് എന്‍സിഡിയിലൂടെ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. 100 കോടി രൂപയാണ് ഇപ്പോഴത്തെ അടിസ്ഥാന എന്‍സിഡി വിതരണം. ഇതിനു പുറമെ അധികമായി സമാഹരിക്കുന്ന 300 കോടി രൂപ കൈവശം വെക്കാനുള്ള അവകാശവും കൂടിയുണ്ട്. 18, 24, 36, 60, 72, മാസങ്ങളുടെ കാലാവധിയുള്ള എന്‍സിഡികളാണ് ലഭ്യമായിട്ടുള്ളത്. ഇവയുടെ വരുമാനം പ്രതിമാസ, വാര്‍ഷിക രീതികളിലോ കാലാവധി എത്തുമ്പോള്‍ ഒരുമിച്ച് നല്‍കുന്ന രീതിയിലോ തെരഞ്ഞെടുക്കാം.  9.38 ശതമാനം മുതല്‍ 10.10 ശതമാനം വരെയായിരിക്കും എന്‍സിഡി ഉടമകള്‍ക്ക് വിവിധ വിഭാഗങ്ങളിലായി ലഭിക്കുന്ന വരുമാനം. 2025 ഫെബ്രുവരി 4 മുതല്‍17 വരെയായിരിക്കും പൊതുജനങ്ങള്‍ക്ക് ഈ എന്‍സിഡി ലഭ്യമാകുക. സെബിയുടെ 33എ റെഗുലേഷന് കീഴിലെ വ്യവസ്ഥകള്‍ക്കനുസരിച്ച് ഡയറക്ടര്‍ ബോര്‍ഡിന്‍റേയോ സ്റ്റോക്ക് അലോട്ട്മെന്‍റ് കമ്മിറ്റിയുടേയോ അംഗീകാരത്തിനു വിധേയമായി നേരത്തെ തന്നെ എന്‍സിഡി വിതരണം അവസാനിപ്പിക്കാനും സാധിക്കും.          സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്റ്റേഡ് സ്റ്റോക്ക് ബ്രോക്കര്‍മാര്‍, ഇഷ്യു രജിസ്ട്രാര്‍, ട്രാന്‍സ്ഫര്‍ ഏജന്‍റ്, ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റുമാര്‍ തുടങ്ങിയ ഇടനിലക്കാര്‍ വഴി അപേക്ഷിക്കുന്ന 5 ലക്ഷം രൂപ വരെ അപേക്ഷാ തുകയുള്ള വ്യക്തിഗത നിക്ഷേപകര്‍ ഫണ്ട് ബ്ലോക്ക് ചെയ്യാനായി യുപിഐ മാത്രം ഉപയോഗിക്കണം. യുപിഐ ഐഡിയുമായി ബന്ധിപ്പിച്ചിട്ടള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയും വേണം. ഇതേ സമയം മറ്റു സംവിധാനങ്ങളിലൂടെ അപേക്ഷ സമര്‍പ്പിക്കാനും വ്യക്തിഗത നിക്ഷേപകര്‍ക്ക് അവസരമുണ്ടാകും.  മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ ആപ്പിന്‍റെ ഉപഭോക്താക്കള്‍ക്ക് എവിടേയും എപ്പോഴും അപേക്ഷ സമര്‍പ്പിക്കാം. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ 3700ല്‍ പരം ശാഖകള്‍ വഴിയും അപേക്ഷ നല്‍കാം.  ഇതിനു പുറമെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ എന്‍സിഡി മോഡ്യൂളിലുള്ള യുപിഐ അധിഷ്ഠിത നിക്ഷേപ സൗകര്യങ്ങളും ഉപയോഗിക്കാം. ഈ എന്‍സിഡികള്‍ക്ക്  ക്രിസില്‍ എഎ-/സ്റ്റേബിള്‍ റേറ്റിങും നല്‍കിയിട്ടുണ്ട്.  സാമ്പത്തിക ബാധ്യതകള്‍ക്ക് കൃത്യ സമയത്തു സേവനങ്ങള്‍ നല്‍കുന്നതില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. ഈ എന്‍സിഡികള്‍ ബിഎസ്ഇയിലെ ഡെറ്റ് മാര്‍ക്കറ്റ് വിഭാഗത്തില്‍ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. സുരക്ഷിതവും ഉയര്‍ന്ന വരുമാനമുള്ള നിക്ഷേപ അവസരങ്ങള്‍ നല്‍കുന്നതുമായ പുതിയ എന്‍സിഡി സീരീസ് അവതരിപ്പിക്കുന്നതില്‍  സന്തോഷമുണ്ടെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്  സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു. 3700ലധികം ശാഖകളുടെ വിപുലമായ ശൃംഖലയിലൂടെയോ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് എളുപ്പത്തില്‍ അപേക്ഷിക്കാം. എളുപ്പവും സൗകര്യപ്രദവുമായ രീതിയില്‍ നൂതനമായ സാമ്പത്തിക പരിഹാരങ്ങള്‍ ലഭ്യമാക്കാനുള്ള തങ്ങളുടെ  പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read more

ട്രംപ് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി; ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു

മുംബൈ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കുള്ള ഇറക്കുമതി നിരക്കുകൾ കൂടുതൽ ഉയർത്തിയതിന്റെ ഫലമായി ലോകവ്യാപാര വിപണിയിൽ വലിയ ആഘാതം ഉണ്ടായി. കാനഡ, മെക്‌സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങളോട് കൂടുതൽ കനത്ത വിപണിയുദ്ധത്തിന് വഴിയൊരുക്കുമെന്നാണ് അഭ്യൂഹം. മറ്റുള്ള പല കറൻസികളോടും ചേർന്ന്, ഇന്ത്യൻ രൂപക്കും ഇടിവ് സംഭവിച്ചു. വെള്ളിയാഴ്ചയോട് താരതമ്യം ചെയ്താൽ, ഇന്ന് 67 പൈസ കുറവാണ് രൂപയുടെ മൂല്യം. 87.29 എന്ന പുതിയ നിരക്കിൽ യുഎസ് ഡോളർ 1-ന് 87.29 രൂപയായി തീർന്നു, ഇതാണ് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.