പ്രളയ കാലത്ത് ഷട്ടർ തുറക്കാൻ താമസിച്ചു; വിവാദമായി തോട്ടപ്പള്ളി സ്പിൽവേ
ആലപ്പുഴ: 2018-ലെ മഹാപ്രളയത്തിൽ കേരളമാകെ മുങ്ങിയിട്ടും തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകൾ പൂർണ്ണമായും തുറക്കാൻ വൈകിയതിന് പിന്നിലെ ദുരൂഹതകൾ വർഷങ്ങൾക്കിപ്പുറം വീണ്ടും സജീവ ചർച്ചയാകുന്നു. കുട്ടനാടും കിഴക്കൻ മേഖലകളും പ്രളയജലത്തിൽ മുങ്ങി സർവ്വനാശം സംഭവിച്ചിട്ടും ബാക്കി 20 ഷട്ടറുകൾ ഉയർത്താൻ അധികൃതർ കാണിച്ച വിമുഖത കരിമണൽ ലോബിയെ സഹായിക്കാനായിരുന്നു എന്ന ആരോപണമാണ് ഇപ്പോൾ വീണ്ടും ശക്തമാകുന്നത്.പമ്പ, അച്ചൻകോവിൽ, മണിമല നദികളിലൂടെ എത്തുന്ന പ്രളയജലം വേഗത്തിൽ കടലിലേക്ക് ഒഴുക്കിവിടാനാണ് തോട്ടപ്പള്ളി സ്പിൽവേ നിർമ്മിച്ചത്. ആകെയുള്ള 40 ഷട്ടറുകളിൽ 20 എണ്ണം […]
Read more