ജുവനൈൽ എന്ന നിയമവാക്കിന് കീഴിൽ ഒളിച്ച ക്രൂരത
പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് ഇന്നേ ദിവസം, രാജ്യത്തിന്റെ മനസ്സിനെ ഇന്നും നടുക്കിവിടുന്ന, മനുഷ്യ മനസാക്ഷിയെ പൊള്ളിച്ച ഒരു ക്രൂരതയാണ് ദില്ലിയിലെ ഓടുന്ന ബസിൽ നടന്നത്. ഒരു പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പൈശാചിക പീഡനങ്ങൾക്ക് ശേഷം ക്രൂരമായി കൊല്ലപ്പെട്ടു. ഇന്ത്യയെ ഹൃദയം തകർത്ത ഒരു സംഭവമായിരുന്നു അത്. ആറ് പ്രതികളാണ് കേസിലുണ്ടായിരുന്നത്. വിചാരണക്കാലത്ത് ഒരാൾ ആത്മഹത്യ ചെയ്തു. നാല് പേരെ 2020 മാർച്ച് 20-ന് തൂക്കിലേറ്റി. എന്നാൽ ആറാം പ്രതിയായ അന്ന് 17 വയസുകാരനായ മുഹമ്മദ് അഫ്രോസ് പ്രായപൂർത്തിയായിട്ടില്ല എന്ന […]
Read more