താഴത്തങ്ങാടിയുടെ കണ്ണീരോർമക്ക് ഇന്നലെ പതിനാറാണ്ട്
കോട്ടയം : പതിനാറ് വർഷങ്ങൾക്കിപ്പുറവും ആ മാർച്ച് മാസത്തിലെ വേനൽച്ചൂടിന് കണ്ണുനീരിന്റെ ഉപ്പും ആറ്റിലെ ഓളങ്ങൾക്ക് നിലയ്ക്കാത്ത നിലവിളിയുടെ ശബ്ദവുമുണ്ട്. കാലം മാഞ്ഞിരിക്കാം, മുറിവുകൾ ഉണങ്ങിയിരിക്കാം, എങ്കിലും താഴത്തങ്ങാടിയിലെ ആ കയത്തിൽ അന്ന് മുങ്ങിപ്പോയത് ഒരു നാടിന്റെയാകെ ഹൃദയമിടിപ്പായിരുന്നു. 2010 മാർച്ച് 23-ന് ഉച്ചയ്ക്ക് 2:20-ന് ഘടികാരസൂചികൾ നിലച്ചുപോയ ആ നിമിഷം, കോട്ടയം എന്ന നഗരം ഒരിക്കലും മറക്കാത്ത കറുത്ത അധ്യായമായി ഇന്നും ചരിത്രത്തിൽ അവശേഷിക്കുന്നു. ചേർത്തലയിൽ നിന്നും കുമരകം വഴി കോട്ടയത്തേക്ക് പാഞ്ഞെത്തിയ ‘പി.ടി.എസ്’ എന്ന […]
Read more